ജെ.ഡി.എസ് 23 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്
മറ്റുള്ളവർ 8 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
കോൺഗ്രസിന്റെ ക്രൗഡ് പുള്ളർ രാഹുൽ ഗാന്ധി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിലെ പതിനാലാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക
ജെഡിഎസുമായി സംസാരിക്കാൻ തയ്യാറെന്നും കോൺഗ്രസ് വ്യക്തമാക്കി.
മറ്റുള്ളവർ 6 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
44.4ശതമാനം വോട്ട് കോൺഗ്രസ് ഇതുവരെ നേടിക്കഴിഞ്ഞു
വിലക്കയറ്റം കൊണ്ടും നികുതിഭാരം കൊണ്ടും പൊറുതിമുട്ടിയ ജനതയുടെ ജനാധിപത്യപരമായ മധുരമായ മറുപടികൂടിയാണ് കര്‍ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ജനാധിപത്യവാദികള്‍ക്കും ഏകാധിപത്യവാദികള്‍ക്കുമുള്ള പാഠമിതിലുണ്ട്.
. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക തട്ടകമാണ ്ബി.ജെ.പിക്ക് നഷ്ടമാകുന്നത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പായി വിശേഷിപ്പിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ നിര്‍ണായകമാണ്.