പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ച സൈനികരെ സമീപിച്ച ഫലസ്തീനികള്‍ വധിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളര്‍ച്ചയെ വിശദീകരിച്ച സംഭാവനയ്ക്കാണ് ഈ വര്‍ഷത്തെ ബഹുമതി.
ഇസ്രാഈല്‍ തടവിലാക്കിയ 1,900 ഫലസ്തീന് തടവുകാര്‍ക്ക് പകരമായി രണ്ട് വര്‍ഷത്തിലേറെയായി ഗസ്സയില്‍ തടവിലാക്കിയ ശേഷം ശേഷിക്കുന്ന ഇസ്രാഈലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു.
രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ബാക്കിയുള്ള ബന്ദികളെയും വിട്ടയക്കും.
ഇസ്രാഈല്‍ സൈന്യത്തിന്റെ ഭാഗിക പിന്മാറ്റത്തിനു പിന്നാലെയാണ് ഈ ആക്രമണം.
ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലായിരിക്കും ഇസ്രാഈല്‍ ബന്ദികളെ സ്വീകരിക്കുക.
യുദ്ധം അവസാനിച്ചു. അത് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാലിഹിനെ നഗരത്തിലെ സാബ്ര പരിസരത്ത് നടന്ന ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇസ്രാഈല്‍ പിന്തുണയുള്ള ഒരു 'സായുധ മിലിഷ്യ' അംഗങ്ങള്‍ വെടിവച്ചു കൊന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.