വിലക്കയറ്റത്തിനും ദുസ്സഹമായ ജീവിത സാഹചര്യങ്ങൾക്കുമെതിരെ ഇറാനിലെ തെരുവുകളിൽ ആരംഭിച്ച പ്രതിഷേധങ്ങൾക്ക് ട്രംപിന്റെ വാക്കുകളാണ് കൂടുതൽ എരിവ് പകർന്നതെന്ന് പ്രക്ഷോഭകർ പറയുന്നു.
ഗസ്സ എക്സിക്യൂട്ടീവ് സമിതി രൂപീകരണം ഇസ്രാഈല്‍ലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും, നിലവിലെ സമിതി ഇസ്രാഈലിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇസ്രാഈല്‍ വാദിക്കുന്നു.
ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്നാരോപിച്ച് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ യു.എസ്. ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
കാമ്പെയിന്റെ ഭാഗമായി പൊതുഇടങ്ങളില്‍ ചുവന്ന റിബണുകളും ഫലസ്തീന് തടവുകാരുടെ ചിത്രങ്ങളും സ്ഥാപിച്ചു
ദൗത്യത്തിന്റെ ഭാഗമായി സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റും ബഹിരാകാശയാത്രികർ സഞ്ചരിക്കുന്ന ഓറിയോൺ പേടകവും ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലേക്ക് മാറ്റും.
റിയാദിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ന് മടങ്ങിയത്.
2015ല്‍ ഓപണ്‍ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ കമ്പനി ലംഘിച്ചുവെന്നാണ് മസ്കിന്റെ വാദം.
ഇറാനെതിരെ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് യോഗത്തില്‍ യു.എസ് മുന്നറിയിപ്പ് നല്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പരസ്പര പ്രയോജനകരമാകുമെന്നും ചരിത്രപരമായ നേട്ടങ്ങളിലേക്ക് നയിക്കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരം ഇസ്രാഈല്‍ സൈന്യം ദേര്‍ അല്‍ ബലായില്‍ രണ്ട് വീടുകള്‍ ബോംബിട്ട് തകര്‍ത്തതിനെ തുടര്‍ന്ന് 16 വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.