എട്ടുവര്‍ഷത്തിന് ശേഷം ആദ്യമായാണ് മോദി അമേരിക്കയില്‍വെച്ച് മാധ്യമങ്ങളെ കണ്ടതെന്നും പറയുന്ന ലേഖനത്തിന്റെ തലക്കെട്ട് ജനാധിപത്യം ഇന്ത്യയില്‍ അപായമണി മുഴക്കുന്നുവെന്നാണ്.
ബ്രിജ് ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്നു കോടതി വ്യക്തമാക്കി
നിയമവുമായി പുലബന്ധം പോലും ഇല്ലാത്ത വിധിന്യായമാണിതെന്ന് അദ്ദേഹം പറഞ്ഞു
ഒരു പരിശീലന ഗ്രൗണ്ട് പോലും ഇവിടെയില്ലെന്നും ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ആവശ്യമായ സൗകര്യങ്ങളാണ് ആദ്യം ചെയ്യേണ്ടതെന്ന് ആഷിഖ്
എം.ബി.ബി.എസ് പരീക്ഷക്ക് നെക്സ്റ്റ് എന്ന പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.
കൂടാതെ, വീട് നിർമാണത്തിന് ഒന്നര ലക്ഷം ധനസഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് സിധി ജില്ലാകലക്ടറും അറിയിച്ചു.
ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന് സമയം പ്രഖ്യാപിച്ച് ഐ.എസ്.ആര്.ഒ.
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ട കേസിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് തിരിച്ചടിയായത്.
. ഇതിനെ എല്ലാം തരണം ചെയ്യാൻ രാഹുലിന് കഴിയും.വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു വര്‍ഷമായി തക്കാളി കൃഷി ചെയ്യുകയാണ് സോമശേഖര്‍.