ചൈനയിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടി കോവിഡ് മഹാമാരിയെത്തുടർന്ന് നീട്ടിവെക്കുകയായിരുന്നു. യു.എൻ ജൈവ വൈവിദ്ധ്യ ചർച്ചക്കുള്ള അടിത്തറ പണിയാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്.
ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ അന്‍പത് യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്
അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POUS എന്ന താത്കാലിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്
ബ്രിട്ടനില്‍ കണ്ടെത്തിയതിനേക്കാള്‍ മാരകമാണ് അമേരിക്കയിലെ വൈറസെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍
ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനുറ്റുകള്‍ക്കുള്ളിലാണ് സംഭവം നടന്നത്. വിമാനത്തിന് 27 വര്‍ഷം പഴക്കമുണ്ട്
കോവിഡിനെ തുടര്‍ന്ന് ജപ്പാനില്‍ ഇപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്
അതേസമയം, താന്‍ നടപ്പാക്കിയ സാമ്പത്തികവികസനപദ്ധതി എല്ലാ മേഖലകളിലും പരാജയപ്പെട്ടതായി സമ്മതിച്ച് കിം ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു
സ്ഥാനമൊഴിയാന്‍ വെറും പത്തുദിവസം മാത്രം ശേഷിക്കെയാണ് ഈ നടപടി. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് വരുന്നത്
കലാപങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് നടപടി.