ബാര്‍സലോണയെ പോലെ കരുത്തര്‍ കളിച്ച ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കരുത്തുറ്റ പ്രകടനം നടത്തിയാണ് രണ്ട് ടീമുകളുടെയും വരവ് എന്നതിനാല്‍ തുല്യ ശക്തികളുടെ അങ്കമാണ് സെവിയെയില് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതോടെ പുതിയ തീരുമാന പ്രകാരം മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നയം അവസാനിപ്പിച്ചുകൊണ്ട് ഇനിമുതല്‍ മദ്രസകള്‍ക്ക് ധനസഹായം നല്‍കില്ല.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.
മോദി പറഞ്ഞ 2012ലും 2013ലും ഡോളറൊന്നിന് 50 രൂപ നല്കിയാല് മതിയായിരുന്നെങ്കില്‍ അതേ മോദിയും കൂട്ടരും ഭരിക്കുന്ന 2022ല്‍ 78 രൂപയോളം നല്കേണ്ടിവന്നിരിക്കുന്നുവെന്നര്ത്ഥം. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് വിദേശത്തേക്ക് ഒഴുക്കപ്പെടുന്നത്. നാടിനാകട്ടെ സാമ്പത്തിക ശോഷണവും.
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം.
ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ വാഹനം എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.
ഇത്തരം നീക്കങ്ങള്‍ മതേതരത്വത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും വിരുദ്ധവും കരുതിക്കൂട്ടി വൈരവും വിദ്വേഷവും പരത്താന്‍ ലക്ഷ്യംവെച്ചുള്ളതുമാണെന്ന് സമദാനി എംപി പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ്ണ പിന്തുണ മന്ത്രി ഉറപ്പ് നല്കി.
സംഘപരിവാറിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും വിശ്വാസം മുറകെ പിടിച്ച് ജീവിക്കാനുള്ള ഭരണഘടന നല്കുന്ന അവാകാശത്തിനായി നിരന്തരം ശബ്ദിക്കുക തന്നെ ചെയ്യുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി.