ജെ.പി.സി ചെയർമാനും ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പി എം.പിയുമായ ജഗദാംബികാ പാലിന് അയച്ച കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.
എഡിജിപി എം ആര് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം കെട്ടടങ്ങും മുന്‍പാണ് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്താകുന്നത്.
ഗോള്‍പ്പാറ ജില്ലയിലെ കച്ചുതാലി ഗ്രാമത്തിലെ 150 ഓളം വീടുകളാണ് അനധികൃത നിര്‍മാണം എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളില്‍ അസം സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത്.
ഡ്രഡ്ജിങ്ങ് സാധ്യമാക്കിയ കര്‍ണാടക സര്‍ക്കാരിനോടും നന്ദിയുണ്ടെന്ന് അഞ്ജു പറഞ്ഞു.
പഠനക്കുറിപ്പുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്‍കുകയും പ്രിന്റെടുപ്പിക്കുകയും ചെയ്യുന്നത് ക്ലാസ്മുറിയില്‍നിന്ന് നേരിട്ട് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാകുന്നതിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
സിദ്ദിഖ് രാജ്യത്തിന് പുറത്തേക്ക് കടന്നുകളയാതിരിക്കുന്നതിനുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കുമെന്ന് കഴിഞ്ഞ ദിവസം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഉപദേശക സമിതി അറിയിച്ചിരുന്നു.
പത്തനംതിട്ട പന്തളം സ്വദേശിനിയായ ഷഹനാസിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.
കര്‍ണാടക സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വിജയത്തിലെത്തിച്ചത്.
സെപ്റ്റംബര്‍ ഏഴിന് കുഞ്ഞിക്കണ്ണന് സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു.