ഇന്ധനവില ദൈനംദിനം കുതിച്ചുയരുന്ന അസാധാരണ സാഹചര്യത്തിന് അടിയന്തിര പരിഹാരം കാണണമെന്നും വിഷയം ലോക്സഭ ചർച്ച ചെയ്യണമെന്നും ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സിഫ്റ്റ് കമ്പിനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സര്‍വ്വീസുകളും ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ റിസവര്‍വേഷന്‍ സംവിധാനം ഉടന്‍ തന്നെ ലഭ്യമാക്കും.
കഴിഞ്ഞ വര്‍ഷം ജന്തര്‍മന്ദറില്‍ മുസ്്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി വിവാദ സമ്മേളനം നടത്തിയും ഇതേ സംഘം തന്നെയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധന വില കൂട്ടുന്നതില്‍ പ്രതിഷേധം ശക്തമാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ മാര്‍ച്ച് 22 മുതലാണ് എണ്ണ വില വീണ്ടും ഉയരാന്‍ തുടങ്ങിയത്.
സ്റ്റാലിന് മുന്‍കൈയെടുത്ത് ആരംഭിക്കുന്ന ദേശീയ അടിസ്ഥാനത്തിലുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ചേരിയില്‍ മുസ്ലിം ലീഗിനെ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാഴ്ചക്കിടെ പതിനൊന്നിലേറെ തവണയാണ് ഇന്ധന വില വര്‍ധിച്ചത്.
രാജ്യസഭയില്‍ ബി.ജെ.പിയുടെ അംഗസംഖ്യ 100 കടന്നതോടെ, ഈ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടാക്കാനാകില്ല.
റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ഇന്ത്യ
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് ബി. എം ലക്ഷ്മി പ്രസാദ് പറഞ്ഞു.