ന്യൂഡല്‍ഹി: കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് ബി. ജെ.പിയെ അമ്മാനമാടി വീണ്ടും ശശി തരൂര്‍ എം. പി. ‘അലോഡോക്സോഫോബിയ’ എന്ന വാക്കുമായാണ് ഇത്തവണ തരൂരിന്റെ രംഗപ്രവേശം. ‘ബി. ജെ.പി നേതൃത്വം അലോഡോക്സോഫോബിയ അനുഭവിക്കുന്നു എന്നാണ്...
സേലംബെംഗളൂരു ദേശീയ പാതയ്ക്ക് സമീപമുള്ള പ്രതിമയാണ് തകര്‍ക്കപ്പെട്ടത്.
കഴിഞ്ഞ ഏഴ് വര്‍ഷം നിങ്ങള്‍ എന്താണ് ചെയ്തതെന്നും എയിംസ്, വിമാനത്താവളം തുടങ്ങിയവയെല്ലാം വിറ്റുതുലക്കുകയാണ് ചെയ്തതെന്നും പ്രിയങ്ക വിമര്‍ശിച്ചു.
കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഫ്സ്പ പിന്‍വലിച്ചതും കോണ്‍ഗ്രസ് ബി.ജെ.പിയെ ഓര്‍മിപ്പെടുത്തി.
നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ ഭവാനിപൂരില്‍ കഴിഞ്ഞദിവസാണ് ആള്‍ക്കൂട്ട ആക്രമണം നടന്നത്.
ഈ വര്‍ഷം ജയിലിലായ 7 മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ചാന്‍സിലര്‍ പദവി റദ്ദാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടുനല്കാന് തയാറാണെന്നും അറിയിച്ചു.
ഇതുവരെ 17 ഒമൈക്രോണ്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടുള്ളത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്.
ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിൽ പോയി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മുസ്ലിംലീഗ് എംപിമാർ.
സാഹചര്യം വിശദീകരിക്കാന്‍ കോര്‍പ്പറേഷന്റെ അഭിഭാഷകന് ശ്രമിച്ചെങ്കിലും ആളുകള്‍ ആഗ്രഹിക്കുന്നത് കഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ തടയാനാകുമെന്ന് വീണ്ടും കോടതി ചോദിച്ചു.